1979ല്‍ ഏപ്രില്‍ ആറിന് ആര്‍എസ്‌എസ് ബോംബ് രാഷ്‌ട്രീയത്തിനിരയായി കൊല്ലപ്പെട്ട തടത്തില്‍ ബാലന്‍ പന്ന്യന്നൂര്‍ വില്ലേജിലെ ചമ്പാട്ട് സ്വദേശിനിയാണ്. പാര്‍ടിയുടെ ഉറച്ച അനുഭാവിയായിരുന്ന സഖാവ് മോട്ടോര്‍ വര്‍ക്ക്‌ഷോപ്പ് തൊഴിലാളിയായിരുന്നു. ചമ്പാട്ടെ ബീഡിക്കമ്പനിക്കു മുമ്പിലുള്ള കടയില്‍ നില്‍ക്കുമ്പോഴാണ് സഖാവിനെ ആര്‍എസ്‌എസുകാര്‍ നിഷ്‌ഠൂരമായി വെട്ടിക്കൊന്നത്.